Skip to main content

Posts

possibility for a safe landing after this jump

possibility for a safe landing after this jump.??? #1  #2  #3 #4  #5 #6 and that was a safe landing....!!

ദേ പോയി ....ദാ വന്നു ....

തലക്കെട്ട്‌  പോലെ തന്നെയാണ് അവന്ടെ  പ്രണയ ജീവിതം ... കഥയിലെ നായകനാണ് 'അവൻ'. കഥയിലെ നായിക 'അവൾ '. അവനെക്കാളും  ഉറപ്പായിരുന്നു അവൾക്ക് , അവരുടെ സ്നേഹബന്ധത്തെക്കുറിച് .കാരണം അവൾ ഹിന്ദുവും   അവൻ ക്രിസ്ത്യാനിയും ആയിരുന്നു. ജാതിത്തർക്കങ്ങൾ അവരുടെ ബന്ധത്തെ അലട്ടുമോ എന്ന് അവൻ ശങ്കിച്ചിരുന്നു .  അവർ കോളേജിൽ വച്ച് കണ്ടുമുട്ടി , അവൻ ശരിക്കും ഒന്ന് മുട്ടി . ആദ്യ കാഴ്ചൽത്തന്നെ പ്രണയം ഉണ്ടായില്ല . എന്നാൽ കാഴ്ചകൾ കൂടിയപ്പോൾ അവൻ അവളെ വളച്ചു . അവനെ അങ്ങനെ നിസ്സാരനായി കാണണ്ട. പതിനാറു ചെക്കന്മാർ പ്രൊപോസ്‌  ചെയ്തിട്ടും വീഴാത്ത  അവളെ ആണ് അവൻ അവന്ടെ പ്രണയവലയിൽ  കുടുക്കിയത്. ഏതായാലും അവരുടെ പ്രണയം പടർന്നു പന്തലിച്ചു . ചിരിയായി , സല്ലാപമായി , പല പല സമ്മാനങ്ങൾ  കൈമാറി .. ഒന്നും പറയണ്ട. സംഭവബഹുലമായിരുന്നു അവരുടെ കോളേജ് പ്രണയം. അവൾക്ക്  ഒരു ബെസ്റ്റ് ഫ്രണ്ട് ഉണ്ടായിരുന്നു . ആ ഫ്രണ്ട് നെ  അവനു കണ്ണെടുത്താൽ  കണ്ടൂടാരുന്നു . കാണാൻ ഗ്ലാമർ ഒന്നും ഇല്ലേലും കോഴിമുട്ട പോലത്തെ മസ്സിൽ അവന്റെ ദേഹത്ത്  പലയിടത്തായി ഉണ്ടാരുന്നു . ആ ഫ്രണ്ട്  എപ്പോ വേണേലും വില്ലൻ  ആവാനുള്ള സാദ്ധ്യത  അവൻ തള്ളിക്കളഞ്ഞ

മൂകസാക്ഷി

മുരുഗൻ അതിവേഗം തന്ടെ വണ്ടി തള്ളിനീക്കുകയാണ് . ഒരു സൈക്കിൾഇന്റെ  വേഗതയിൽ വണ്ടി തള്ളാൻ മുരുഗനു  കഴ്ഞ്ഞിരുന്നു . കാറ്റ് പ്രതികൂലം എന്നപോലെ ജീവിതവും മുരുഗന് പ്രതികൂലം ആയിരിന്നു . എങ്കിലും ആ കാറ്റിനെ കീറിമുറിച്ചുകൊണ്ട് മുരുഗൻ വണ്ടി പായിക്കുകയാണ്-കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ . തന്ടെ ഇസ്തിരിവണ്ടിയിൽ നിറഞ്ഞിരിക്കുന തുണികൾ കണ്ട് മുരുഗന്ടെ പല്ലുകൾ പുറത്തുചാടി . ഒരു ദിവസം സംഭഹാതിക്കാനുള്ളത്   വണ്ടിയിലുന്ടെന്നറി ഞ്ഞപ്പോൾ ഇസ്തിരിപ്പെട്ടിയും മുരുഗനെ നോക്കിച്ചിരിച്ചു . താമസസ്ഥലം എത്താൻ ഇനിയും യാത്ര ചെയ്യണം. വീട്ടിലെത്താൻ മുരുഗന് രണ്ടു വഴികളുണ്ട് . ഒന്ന് കുറുക്കുവഴിയാണ് .രണ്ടാമത്തേത് അല്പം ചുറ്റ്ടണം . എങ്കിലും മുരുഗൻ കുരുക്കുവഴിയില്കൂടി പോകാറില്ല . എന്നും  ചുടുനിണം വീണ ഓർമ്മകൾ മുരഗനായി ആ വഴിയിൽ കാത്തുനിൽക്കും . ആ വഴിയിൽക്കൂടി യാത്ര ചെയ്യുമ്പോൾ എല്ലാത്തിനും മൂകസാക്ഷി ആയ ഇസ്തിരിപ്പെട്ടി തല കുനിച്ചിരിക്കും, കണ്ണുകൾ ഇറുക്കി അടക്കും .  മുരുഗന്ടെയും ഇസ്തിരിപെട്ടിയുടെയും മനസ്സില്കൂടി ദുരന്ത കഥകൾ ഒരു ബസിന്റെ വേഗത്തിൽ പാഞ്ഞുപോകും  . * * * * *         ഒന്നേകാൽ വർഷം മുൻപ് മുരുഗനും ഭാര്യ കണ്ണകിയും മക